Saphalameeyathra

കാലമിനിയുമുരുള്ളും വിഷു വരും വര്‍ഷം വരും തിരുവോണം വരും പിന്നെയൊരൊ തളിരിനും പൂ വരും കാ വരും അപ്പൊള്ളരെന്നും എന്തെന്നും ആര്‍ക്കറിയാം നമുക്കിപ്പൊഴീ ആര്‍ദ്രയെ ശാന്തരായി സൗമരായി എതിരേല്ക്കാം…

സന്യാസിനി

സന്യാസിനി. .. സന്യാസിനി സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാ പുഷ്പവുമായ്‌ വന്നു.. ആരും ത്തുറക്കാത പൂമുഖവാതിലില്‍ ആന്യനേ പൊലെ ഞാന്‍ നിന്നു നിണ്റ്റെ ദുഖാര്‍ദ്രമം മൂകാശ്രുധാരയില്‍ എണ്റ്റെ സ്വപ്നങ്ങല്‍ അലിഞ്ഞു സഗധ്ഗധം എണ്റ്റെ മൊഹങ്ങല്‍ മരിച്ചു നിണ്റ്റെ മനസ്സിണ്റ്റെ തീക്കല്‍കുന്നില്‍ യെണ്റ്റെയീ പൂക്കല്‍ കരിഞ്ഞൂ രാത്രി പകലിനൊടെന്ന പൊലെ.. യാത്ര ചൊദിപ്പൂ ഞാന്‍ നിണ്റ്റെ എകാന്തമാം ഒര്‍മ്മതന്‍ വീഥിയില്‍ എന്നെ എന്നെങ്ങിലും കാണും ഒരിക്കല്‍ നീ എണ്റ്റെ കാല്‍പാടുകല്‍ തേടും അന്നുമെന്നത്മാവു നിന്നൊടു മന്ത്രിക്കും നിന്നെ […]

ഈരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി

ഈരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിത പീലി തന്നു. എന്‍ ചിറകിനാകാശവും നീ തന്നു നിന്‍ ആത്മ ഷിഖരതിലൊരു കൂടു തന്നു ആത്മ ഷിഖരതിലൊരു കൂടു തന്നു ഒരു കുഞ്ഞു പൂവിലും കുളിര്‍ കറ്റിലും നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വെറെ ജീവനുരുകുമ്പ്ബൊലൊരു തുള്ളി ഉരയതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വെറെ ക്കനവിണ്റ്റെ ഇതലായി നിന്നെപ്പരതി നീ വിരിയിചൊരാകാശമെങ്ങു വെറെ ഒരു കുഞ്ഞു രാപ്പാട്ടി കരയുമ്പ്ബൊഴും നേര്‍തൊരരുവി തന്‍ താരാട്ടു തളരുമ്പ്ബൊഴും കനിവിലൊരു കല്ലു […]

രാത്രി മഴ

രാത്രി മഴ, പണ്ടെണ്റ്റെ സൌഭാഗ്യരാത്രികളി- ലെന്നെച്ചിരിപ്പിച്ച, കുളിര്‍കോരിയണിയിച്ച, വെണ്ണിലാവേക്കാള്‍ പ്രിയം തന്നുറക്കിയോ- രന്നത്തെയെന്‍ പ്രേമസാക്ഷി. രാത്രി മഴ, ഇന്നെണ്റ്റ്‌ രോഗ്രോഷ്ണശയ്യയില്‍, വിനിദ്യയാമങ്ങളി- ലിരുട്ടില്‍ തനിച്ചു കര- യാനും മറന്നു ഞാ- നുഴലവേ, ശിലപോലെ- യുറയവേ, എന്‍ ദു:ഖസാക്ഷി. രാത്രി മഴയോടു ഞാന്‍ പറയട്ടെ, നിണ്റ്റ്‌ ശോകാര്‍ദ്രമാം സംഗീത- മറിയുന്നു ഞാന്‍, നിണ്റ്റ്‌- യലിവും അമര്‍ത്തുന്ന രോഷവും, ഇരുട്ടത്തു വരവും, തനിച്ഛുള്ള തേങ്ങിക്കരച്ഛിലും, പുലരിയെത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന്‍- ചിരിയും തിടുക്കവും നാട്യവും ഞാനറിയും, അറിയുന്നതെന്തുകൊ- ങ്ങെന്നൊ? സഖീ, […]

വൈക്കം മുഹമ്മദ്‌ ബഷീര്‍

എനിക്ക്‌ ഒരുപാട്‌ അനുഭവങ്ങള്‍ ഉണ്ട്‌; ചുടുനീറുന്ന കുറേ അധികം അനുഭവങ്ങളും പേനയുമല്ലാതെ മറ്റുള്ളതൊന്നും ഉങ്ങായിരുനില്ല. സ്നേഹം ക്രൂരവും ദീനവും അനാഥവും ത്യാഗോജ്വലവും ആണ്‌ എന്നും ചിലപ്പോള്‍ അത്‌ ശൂന്യതയിലേക്ക്‌ ആവിയായി പോകുന്ന ഒരു കണ്ണുനീര്‍ തുള്ളിയുമാകുന്നു.

അനര്‍ഘനിമിഷം

നീയും ഞാനും എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്നും അവസാനം നീ മാത്രമായി അവശേഷിക്കാന്‍ പോവുകയാണ്‌ നീ മാത്രം……… യാത്രയ്ക്കുള്ള സമയം വളരെ അടുത്തു കഴിഞ്ഞു പെയ്യുവാന്‍ പോകുന്ന കാര്‍മേഘത്തെ പൊലെ ഈ ഒാര്‍മ്മ എണ്റ്റെ അന്തരംഗം പൊട്ടുമാറ്‌ വിങ്ങി നില്‍കുന്നു. വര്‍ത്തമാന കാലത്തിണ്റ്റെ വക്കത്തു നില്‍ക്കുന്ന ഭൂതകാലം ഇന്നലെയിലേക്കു പരിപൂര്‍ണമായി ലയിക്കാനായ ഇന്ന്. യാത്ര പോവുകയാണ്‌ കഴിഞ്ഞു, ഇല്ല കഴിയാന്‍ പോകുന്നു അടുത്ത നിമിഷം മുതല്‍ ഞാന്‍ വിസ്മൃതിയില്‍ ലയിച്ചു പോയ കോടാനു കോടി ഇന്നലയില്‍ വന്നതു പോലെ […]